Back to Surah


26:37

يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ

"സമര്‍ഥരായ സകല ജാലവിദ്യക്കാരെയും അവര്‍ അങ്ങയുടെ അടുത്ത് വിളിച്ചുചേര്‍ക്കട്ടെ.”